കറുമ്പിമലയില്‍ പതിഞ്ഞ രാവില്‍
നെഴലു മൂടും ചെരുവില്
മുറയിടും മുത്തിയമ്മാ
ചൊമന്ന പുലരി കാണ്
താലിപോയതറിഞ്ഞ് - ഇന്റെ
വേല പോയതറിഞ്ഞ്
ഇയ്യിരിക്കും കൂരിരുളില്‍
വെട്ടം വീഴണ കാണമ്മാ
കുടിലുപോയതറിഞ്ഞ് - ഇന്റെ
മാടുപോയതറിഞ്ഞ്
നെഞ്ചിലൊരു ആണയുമായ്
എങ്ങടെ കൂടെപ്പോരമ്മാ