19
(മുഖാരി-ചായ്പുതാളം)
പല്ലവി:
ആഹാ! മല്‍സോദിരി! അയ്യോ! മല്‍സോദരി!
ഏതു ദിശിയാലോ...വാഴു്വതോ...
അനുപല്ലവി:
ജാതമാം കാലംമുതല്‍...ഒന്നുചേര്‍ന്നു വസിയ്ക്കും
എന്നെപ്പിരിഞ്ഞുനീ...ഏതൊരുവഴിപോയോ...
സരസാ...സരസാ...സരസാ...
ചരണം:
തേടിതേടിയെന്റെ...പാദം കുഴയുന്നയ്യോ...
മാനസം നീറുന്നു...ദേഹം തളരുന്നു
ശാകാഗ്നിയാലേവം...എരിയാന്‍ ഒരു നാളും
ആഹാ! പാപമേതുമേ
ഇവരയ്യോ ചെയ്തീലഹോ...
(സോദരി!)